അതിജീവിതയുടെ നീതിക്കായി അടുക്കള സമരം നടത്തി ഒരു കൂട്ടം സ്ത്രീകൾ | കണ്ണൂർ കോട്ട ബലാൽസംഗക്കേസ് | Kannur Kotta Rape Case | Crime Beat
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
1993 ഒക്ടോബർ 7; ആ വ്യാഴാഴ്ച പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിലെ ഒരു സിംഗിൾ കോളം വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘ഭർത്താവിനൊപ്പം വന്ന യുവതിയെ മാനഭംഗപ്പെടുത്തി.’ കണ്ണൂർ സെന്റ് ആഞ്ചലോ കോട്ട കാണാൻ ഭർത്താവൊന്നിച്ചു വന്ന യുവതിയെ ചിലർ ബലാൽസംഗം ചെയ്തുവെന്നായിരുന്നു ആ വാർത്ത. ഭർത്താവ് ഉൾപ്പടെ എട്ടു പേർ ചേർന്നായിരുന്നു ആ പെൺകുട്ടിയെ കണ്ണൂർ കോട്ടയിൽ വച്ച് ബലാൽസംഗം ചെയ്തത്. ലൈംഗികതോഴിലാളിയായി മുദ്രകുത്തി സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ഒരു നാട് ഒറ്റക്കെട്ടായി നിന്നു. അവൾക്ക് നീതി ലഭിക്കാൻ കൊല്ലാടയിലെ സ്ത്രീകൾ അടുക്കള പൂട്ടി സമരം ചെയ്തു. കൊല്ലാടയിലെ ഈ അടുക്കള പണിമുടക്ക് ചരിത്രത്തിൽ ഇടം പിടിച്ച ഐതിഹാസിക സമരമാണ്. ഇതിനെല്ലാം വഴിയൊരുക്കിയ കണ്ണൂർ കോട്ട ബലാൽസംഗ കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.
In this episode of Crime Beat, Seena Antony explores the 1993 Kannur Fort rape case, a landmark crime that shook Kerala and triggered a historic women's movement. The episode examines the brutal assault, the survivor's fight against social stigma, and the legendary "Kitchen Strike" organized by the women of Kollad, whose collective action became a powerful symbol of resistance and the demand for justice.
See omnystudio.com/listener for privacy information.